Skip to main content
മൂന്ന് ഷങ്ങ തുടച്ചയായി എലിപ്പനി, ചിക്കു ഗുനിയ, ഡെങ്കിപ്പനി എന്നിവ വളരെ ഗുരുതരമായ രീതിയി എന്റെ അമ്മയെ ബാധിച്ചത് ഷങ്ങളിലെ അമ്മയുടെ തൊഴിലുറപ്പ് കാലങ്ങളിലാണ്. മഴക്കാലത്തായാലും വേനക്കാലത്തായാലും യാതൊരു അപകട നിവാരണോപായങ്ങളുമുള്ളതേ ചെളിയും മാലിന്യവും നിറഞ്ഞ തോടുക, കനാ, കുളങ്ങ എന്നിവ വൃത്തിയാക്കാ തൊഴിലുറപ്പ് പദ്ധതിയിലുപ്പെട്ട് പോയതിന്റെ അനന്തരഫലം.. ആദ്യവഷം എലിപ്പനിയി നിന്നും മോചിതയായപ്പോ തൊഴിലുറപ്പി പോകുന്നതി നിന്നും ശനമായി വിലക്കിയെങ്കിലും, പ്രായത്തിലൊരുക്കാ ജോലിക്കാരിആയിരിക്കുന്നതിന്റെ ഭാഗ്യം കളയാ അമ്മ ഒരുക്കമായിരുന്നില്ല. തുടന്നുള്ള ഷങ്ങളി യഥാക്രമം ചിക്കു ഗുനിയ, ഡെങ്കുപനി എന്നിവ പിടിപെട്ടു. ഇനി ഇതിലേതെങ്കിലും ഒന്ന് ഒരിക്ക കൂടി പിടിപെട്ടാ ഡോക്ടമാക്ക് ഒന്നും ചെയ്യാനുണ്ടാവില്ലെന്ന് ആശുപത്രിയി നിന്നും വിധി പറഞ്ഞിട്ടുണ്ട്..മക്കളും ത്താവും അവരവരുടെ തിരക്കുകളി വ്യാപൃതരായിരിക്കെ പക മുഴുവ ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ലാതിരിക്കുന്നതിന്റെ മടുപ്പി നിന്നും രക്ഷപെട്ട് അമ്മ കണ്ടെത്തുന്ന ആനന്ദത്തെ തടയാനും തോന്നാറില്ല..അതിലുപരി, പല പ്രായത്തിലുള്ളതും, പല പശ്ചാത്തലത്തി നിന്നുള്ളതുമായ സ്ത്രീകളോടും, പല തൊഴിലിനോടും ഉള്ള ഇണങ്ങി ചേരലും അതി നിന്നുള്ള വരുമാനവും തൊഴിലുറപ്പി അംഗമാകുന്ന ഓരോ സ്ത്രീക്കും വളരെ പ്രാധാന്യമുള്ള കാര്യമാണ്. അതിനെക്കാ പ്രാധാന്യമുള്ളതാണ് കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളി, തീരുമാനങ്ങ കൈക്കൊള്ളുന്നതി അവ നേടിയ സ്വാതന്ത്ര്യം. 
തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്ത്രീക ചെയ്യുന്ന അധ്വാനത്തിന്റെ ഗുണങ്ങ ഒരു തരത്തിലല്ലെങ്കി മറ്റൊരു തരത്തി അനുഭവിക്കുന്നത് സമൂഹം കൂടിയാണ്.. “വെറുതെ ഉള്ള പച്ചപ്പ്മുഴുവ വെട്ടി കളഞ്ഞും പരദൂഷണം പറയാനും ഗവണ്മെന്റ് ഇത്രയും കൂലി കൊടുക്കുന്നല്ലോഎന്ന പുച്ഛമുണ്ട് പലക്കും. കൃത്യമായ രീതിയി ഇത്ര വലിയൊരു സ്ത്രീ ശാക്തീകരണ പദ്ധതി നടപ്പിലാക്കാ അതാതു കാലങ്ങളിലെ ക്കാരുകക്ക് കഴിയാത്തതാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം 'കാട് തെളിക്ക'ജോലികളി മാത്രം പലപ്പോഴും സ്ത്രീകക്ക് ഒതുങ്ങി പോകേണ്ടി വരുന്നതെന്ന് പുച്ഛിക്കുന്നവരാദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു..എന്റെ നാട്ടിലിപ്പോ കക്കൂസ് നിമ്മാണം ആണ് തൊഴിലുറപ്പ് ഗ്രൂപ്പുക വഴി സ്ത്രീക ചെയ്യുന്നത്.. 
തൊഴിലുറപ്പ് ഗ്രൂപ്പുക വഴി സ്ത്രീക ഏറ്റെടുത്തു നടത്തുന്ന ഇത്തരം ജോലികക്ക് ഇപ്പോ കിട്ടുന്ന നക്കാപ്പിച്ചയൊന്നും പോരാവെയിലും മഴയുമെന്നില്ലാതെ പകലന്തിയോളം പണിയെടുത്തിട്ടു വീട്ടിലെത്തിയാലോ അവിടെ തലയ്ക്കു ചുറ്റും പണി !! വെറുതെ ഇരുന്നു പരദൂഷണം പറയുന്നവക്ക് എന്ത് ക്ഷീണം എന്നാണ് ഗൃഹനാഥന്മാരുടെയും പലപ്പോഴും മക്കളുടെയും ധാരണ!!
കഷ്ടപ്പാടിന്റെ കൂലിക്ക് വേണ്ടി ഇപ്പോ പൊരിവെയിലത്ത്പോയി പോയി നിന്ന് സമരം ചെയ്യേണ്ട ഗതികേടിലും കൂടിയാണ് കേരളത്തിലെ സ്ത്രീകളിപ്പോ..ഏഴു മാസത്തോളമായി അവരുടെ അക്കൗണ്ടുകളി അവ ചെയ്ത തൊഴിലിന്റെ കൂലി എത്തിയിട്ടില്ല.. സംസ്ഥാന ക്കാ കേന്ദ്ര ക്കാരിനെ വിഷയം ബോധിപ്പിച്ചിട്ടുണ്ട് എന്ന് വാത്ത.. ബോധിപ്പിക്ക കഴിഞ്ഞു മാറിയിരുന്നാ തങ്ങളുടെ അക്കൗണ്ടിലേക്കു പണമെത്തുമോ എന്നതു സ്ത്രീകളുടെ ന്യായമായ ചോദ്യം..സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് എത്രയധികം ശ്രദ്ധിക്കപ്പെട്ട, വിജയിച്ച ഒരു പദ്ധതി കേരളത്തി നാമാവശേഷമായി പോകാതിരിക്കാനുള്ള ആവശ്യകത കൂടി ഉണ്ട് തൊഴിലുറപ്പ് ജോലികളുടെ കൂലി കൃത്യമായി ലഭ്യമാക്കുന്നതി.. ജോലി ചെയ്തതിന്റെ കൂലി ഏത് സ്ത്രീക്കും കിട്ടേണ്ടത് ഔദാര്യമായമല്ല, അതവരുടെ അവകാശമാണ്.. വികസന സ്വപ്നങ്ങളേ സാഷാത്കരിക്കാ അരയും തലയും മുറുക്കി ഇറങ്ങിയ ഒരു ക്കാരുള്ള നാട്ടി ജോലിക്ക് കൂലി എന്ന അവകാശത്തിനു വേണ്ടി സ്ത്രീക മുദ്രാവാക്യം വിളിച്ചിറങ്ങേണ്ടി വരുന്നത് പരിതാപകരം എന്നല്ലാതെ വേറെന്ത് പറയാ !!


Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...